2012, മേയ് 28, തിങ്കളാഴ്‌ച


കമ്യുണിസ്ടുകാരും - തേങ്ങയും...... ഇന്ന് ഞായറാഴ്ച അവധി ആയതിനാല്‍.....വിട്ടില്‍ കുറച്ചു തെങ്ങയുള്ളത് ഉരിക്കാന്‍ തിരുമാനിച്ചു....ഓരോ തേങ്ങയും ഉരിക്കുമ്പോള്‍ തോന്നിയ ചില ചിന്തകള്‍ ഞാന്‍ വായനക്കാരോട് പങ്കുവെക്കുന്നു.....ഡിഗ്രിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോള്‍ വിട്ടിലുണ്ടായിരുന്ന തേങ്ങ മുഴുവന്‍ ഞാന്‍ തന്നെ ആയിരുന്നു പൊളിച്ചു അടക്കതെരുവില്‍ വിറ്റിരുന്നത്‌.......അന്ന് പാര ഉപയോഗിച്ചാണ്‌ ഞാന്‍ തേങ്ങ ഉരിചിരുന്നത്....ഇന്ന് നാട്ടിലൊന്നും പാര കാണാനില്ല....പാരയുടെ സ്ഥാനം യന്ത്രം കയ്യടക്കി....പാര വേണമെങ്കില്‍ കൊട്ടാരക്കര വരെ പോവേണ്ട സ്ഥിതിയാണ് ..... പാര കൊണ്ട് ഉരിക്കുന്ന അത്ര സുഖം യന്ത്രം കൊണ്ടില്ല....അന്ന് കമ്യുണിസ്ടുകാരെ പോലെ തന്നെ നാട്ടില്‍ ധാരാളം നല്ല തെങ്ങയുണ്ടായിരുന്നു....നല്ല വിലയുമുണ്ടായിരുന്നു.......ഇന്ന് തേങ്ങയ്ക്കും ഒരു വിലയുമില്ല .....കമ്യുണിസ്ടുകാര്‍ക്കും! തെങ്ങിന്റെ കാര്യം പറയുകയാണെങ്കില്‍....നല്ല കമ്യുണിസ്ടുകളെ പോലെ തന്നെ നല്ല തെങ്ങുകളുമില്ല.....മിക്കതും മണ്ടരി പിടിച്ചു പോയി.......ഇനിയിപ്പോ ഉള്ള തെങ്ങുകളാകട്ടെ ഒന്നുകില്‍ വിടിന്റെ മുകളിലേക്ക് ചാഞ്ഞ്‌ വിടിന് തന്നെ ഭിഷണി ആയിട്ടുള്ളവയും...അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ പറമ്പിലേക്ക് ചാഞ്ഞ്‌ കിടക്കുന്നവ....അതില്‍ നിന്നും ഇടയ്ക്ക് വിഴുന്ന തേങ്ങകള്‍ മുഴുവന്‍ എതിര്‍ കക്ഷിക്കെ ഉപകാരം ചെയ്യുന്നുമുള്ളു .......ഇങ്ങനെ ആണെങ്കില്‍ നാട്ടില്‍ നല്ല തേങ്ങ അന്യം നിന്ന് പോവുന്ന സ്ഥിതി ആണ് കാണുന്നത്......

2012, മേയ് 12, ശനിയാഴ്‌ച


എല്ലാ ക്രിമിനല്‍ കേസുകളിലും പ്രതികളെ കോടതിയില്‍ ഹജരക്കുമ്പോള്‍ ന്യായാധിപന്‍ പ്രതികളോട് ചോദിക്കും.....'കുറ്റം ചെയ്തിട്ടുണ്ടോ?" പ്രതികള്‍ കുറ്റം നിഷേധിക്കും..........അവസാനം വിചാരണ കഴിഞ്ഞു പ്രതികള്‍ സിക്ഷിക്കപെടുകയും ചെയ്യും........ചിലപ്പോള്‍ അപ്പിഇല്‍ പോയി ശിക്ഷ ഇളവു ചെയ്യുകയോ......സംസയതിന്റെ ആനുകുല്യതല്‍ പ്രതികളെ വെറുതെ വിടുകയോ ചെയ്യാം........"സുകുമാര കുറുപ്പിനെ പിടിച്ചിട്ടില്ല......." എന്നുവച്ച് സുകുമാര കുറുപ്പല്ല ചാക്കോയെ കൊന്നതെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല............. ഇനി ഒരു പഴയ കഥ പറയാം ........ഒരു കൊലപാതക കേസില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല ......... എന്നാല്‍ എല്ലാ സാഹചര്യ തെളിവുകളും പ്രതിക്ക് എതിരായിരുന്നു.......വിചാരണ എല്ലാം പൂര്‍ത്തിയായി വിധി പ്രസ്താവിക്കുന്നതിനു തൊട്ടു മുമ്പ് ന്യായാധിപന്‍ പ്രതിഭാഗം വക്കിലിനോടു അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു.....അപ്പോള്‍ വക്കില്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു.........."എനിക്കൊരു സത്യം കോടതി മുമ്പാകെ ബോധിപ്പിക്കനുണ്ട് .......... എന്റെ കക്ഷി കൊന്നു എന്ന് പറഞ്ഞ ആള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ല.......അയാള്‍ ഇപ്പോഴും ജിഇവനോറെ ഉണ്ട്........ഞാന്‍ അയാളെ ഈ കോടതിക്ക് പുറത്തു കൊണ്ട് വന്നിട്ടുണ്ട്......ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ മുന്നിലെ ആ വാതിലിലുറെ കൊടതിമുരിയിലേക്ക് വരും....." ഇത് കേട്ടതോടെ കോടതിയിലെ മുഴുവന്‍ ആള്‍ക്കാരും ന്യായധിപനുല്പ്പെറെ കോടതിയുടെ വാതിക്കലേക്ക് നോക്കി നിന്ന്........ എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞിട്ടും......ആരും തന്നെ അകത്തേക്ക് വരാതായപ്പോള്‍ എല്ലാ കണ്ണുകളും പ്രതിഭാഗം വക്കിലിനു നേരെ തിരിഞ്ഞു....... അപ്പോള്‍ അയാള്‍ പറഞ്ഞു...." നജ്ന്‍ അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങളെല്ലാവരും ഒരു നിമിഷമെങ്കിലും സമസയിച്ചു വാതികലേക്ക് നോക്കിയില്ലേ........." അത് തന്നെ ആണ് എനിക്ക് പറയാനുള്ളത്........ആ ചെറിയ സംസയതിന്റെ അനുകൂല്യമെന്കിലം എന്റെ കക്ഷിക്ക് നല്‍കി അയാളെ വെറുതെ വിടണമെന്ന്....." അപ്പോള്‍ ന്യായാധിപന്‍ പറഞ്ഞു........" പ്രതിഭാഗം വക്കില്‍ പറഞ്ഞത് ഞാന്‍ അന്ഗീകരിക്കുന്നു..........പക്ഷെ എല്ലാവരും വാതില്കലേക്ക് നോക്കിയിരിക്കുമ്പോഴും.....പ്രതിമാത്രം അങ്ങോട്ട്‌ നോക്കിയിരുന്നില്ലയിരുന്നില്ലയിരുന്നു......അതില്‍ നിന്ന് തന്നെ പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമാനെന്നും.സിക്ഷര്‍ഹാനനെന്നും ഈ കോടതി വിധിക്കുന്നു................